Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rsp

ആർഎസ്‌പിയിൽനിന്നു രാജിവച്ച സംസ്ഥാന കമ്മിറ്റി അംഗം ബിഡിജെഎസ് സ്ഥാനാർഥി

കൊല്ലം: ഇരവിപുരത്തെ സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന്‌ ആർഎസ്‌പിയിൽ വീണ്ടും രാജി. സംസ്ഥാന കമ്മിറ്റി അംഗവും യുടിയുസി നേതാവും കാഷ്യു കോർപറേഷൻ മുൻ ബോർഡ്‌ അംഗവുമായ സജി ഡി. ആനന്ദാണ് രാജിവച്ചത്‌.

ആർഎസ്പി വിട്ട സജി ഡി. ആനന്ദ് ഇരവിപുരം മണ്ഡലത്തിൽ ബി‍ഡിജെഎസ് സ്ഥാനാർഥിയായി മത്സരിക്കും. ഇരവിപുരത്ത് പണാധിപത്യത്തിന്മേൽ ജനാധിപത്യത്തെ വിജയിപ്പിക്കാനാണ് തന്‍റെ പോരാട്ടമെന്ന് സജി ഡി. ആനന്ദ് പറഞ്ഞു.

അതേസമയം, ഇരവിപുരം, ചവറ സീറ്റുകളിൽ ആർഎസ്പി-എൽഡിഎഫ് ഡീലെന്നും സജി ഡി. ആനന്ദ് ആരോപിച്ചു. ഈ ഡീൽ പ്രകാരമാണ് കാർത്തിക് പ്രേമചന്ദ്രനെ ഒഴിവാക്കിയത്. ഇരവിപുരത്ത് പ്രചാരണ രംഗത്ത് ഉടൻ സജീവമാകുമെന്നും സജി ഡി. ആനന്ദ് വ്യക്തമാക്കി.

ഇരവിപുരം സ്ഥാനാർഥിനിർണയത്തിനു പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ രാജിയാണിത്‌. കഴിഞ്ഞദിവസം മണ്ഡലം സെക്രട്ടറിയും ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗമായ എൻ. നൗഷാദ്‌ രാജിവച്ചിരുന്നു.

ഷിബു ബേബിജോണിന്‍റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണു രാജിയെന്ന് സജി ഡി. ആനന്ദ്‌ നേരത്തേ പറഞ്ഞത്.

District News

കോണ്‍ഗ്രസിനു പിന്നാലെ ആർഎസ്പിക്കും സ്ഥാനാർഥികളായി

തിരുവനന്തപുരം: കോണ്‍ഗ്രസിനു പിന്നാലെ യുഡിഎഫിലെ മറ്റൊരു ഘടകകക്ഷിയായ ആർഎസ്പി തിരുവനന്തപുരം കോർപറേഷനിലെ അഞ്ചു സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറവൻകോണത്ത് ആർ.എസ്. മായ മത്സരിക്കും. വനിതാ സംവരണമായിരുന്ന നേരത്തെയും മായ ഇവിടെ നിന്നു വിജയിച്ചിട്ടുണ്ട്.

കരിക്കകത്ത് ദേവിക സുനിലും അന്പലത്തറയിൽ ബി. ഷീജയും പുഞ്ചക്കരയിൽ സിമി എസ്. ശിവനും ആറ്റിപ്രയിൽ എസ്. സത്യപാലും സ്ഥാനാർഥികളായി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണ രംഗത്തും ഇവർ ഇന്നലെ വൈകുന്നേരം മുതൽ സജീവമായി. യുഡിഎഫിൽ നടന്ന ഉഭയകകക്ഷി ചർച്ചകളിലാണ് ആർഎസ്പിയുടെ സീറ്റുകളിൽ ധാരണയായത്.

കഴിഞ്ഞ തവണ ആർഎസ്പി മത്സരിച്ച അഞ്ചു സീറ്റുകളും ഇത്തവണയും ലഭിച്ചതായി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അറിയിച്ചു. ഇതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തവണ കോർപറേഷനിൽ അഞ്ചു സീറ്റുകളിൽ ആർഎസ്പി മത്സരിച്ചെങ്കിലും കവടിയാറിൽ മാത്രമാണ് ജയിക്കാനായത്. ഇത്തവണ അഞ്ചു സീറ്റിലും ജയിക്കുന്നതിനുള്ള തന്ത്രമാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. യുഡിഎഫിൽ ഇനി മു‌സ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് സീറ്റു വിഭജനമാണ് പൂർത്തിയാക്കാനുള്ളത്. ഇന്ന് ഇതും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം 48 അംഗ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.

Latest News

Corehub Up